Friday, May 27, 2011

ഫെയ്ക്കുകള്‍

ഭീതിതമായാ ഓര്‍മ്മപ്പെടുത്തലോടെ സന്ധ്യ വരികയാണ് .
തനിച്ചീ തടവറയില്‍ ഞാന്‍ .....ചീവീടുകള്‍ എകയാനെന്നു
പിന്നെയും എന്നെ ഓര്‍മ്മിപ്പിക്കുന്നു .തുറന്നാലുടന്‍ പുഴുവരിക്കുന്നാ
എന്‍റെ ഡിസ്ക്കുകള്‍ .പെരുച്ചാഴിയും പാറ്റയും കൂട് കൂട്ടുന്ന അവയെ
ഞാനെങ്ങിനെ അത്താഴമാക്കും ......എങ്ങിനെ എന്‍റെ സോപ്നങ്ങലോടോത്തു നിദ്ര പൂകും .
എവിടെ തിരിഞ്ഞാലും പിന്തുടരുന്ന ഫെയ്ക്കുകള്‍.എന്‍റെ സമാധാനത്തെയും
സന്തോഷത്തേയും ഭോഗിക്കാന്‍ മത്സരിക്കുന്ന ഫെയ്ക്കുകള്‍...
എവിടെയാനെന്റെ നീതി ....ഞാന്‍ പഠിക്കാത്ത ചീത്ത വാക്കുകള്‍
എന്‍റെ ധൌര്ബ്ബല്യങ്ങള്‍ എന്ന് നിങ്ങള്‍ കൊട്ടിഗോഷിക്കുന്നതെന്താണ് .

സ്ത്രീകളെ ഭോഗ വസ്തു ആയി മാത്രം കാണുന്ന നീളന്‍ കുപ്പായക്കാര്‍ ...മരുഭൂവിന്റെ കൂട്ടുകാര്‍ .....ഞാന്‍ ഞാന്‍ മാത്രമാണ്
എന്‍റെ ചുമലുകളില്‍ നഘങ്ങള്‍ ആഴ്ത്തി ശിക്ഷ നടപ്പാക്കിയ മാഷ്‌ .
ഞാന്‍ ഇനി പോവില്ല സ്കൂളില്‍ എന്‍റെ ശരീരം മുഴുവന്‍ പാടുകളാണ്
ശിക്ഷയുടെയും ശിക്ഷനത്തിന്റെയും .ഡിസ്ക്കും ദിസ്ക്കഷനും അറിയാത്ത ഒരു ബാലികയെ ചോക്കെടുക്കാന്‍ കൂടെ കൊണ്ട് പോയാ മാഷ്മാര്‍ .മാതാ പിതാക്കളുടെ കൈ പിടിക്കാതെ മൂന്നാം ബെല്ലിനു ശേഷം ഓടി എത്തിയ അനോണി കുഞ്ഞുങ്ങള്‍ .വിദ്യ ഞാന്‍ ഉപേക്ഷിക്കുകയാണ് .കുറെ നല്ല കൂട്ടുകാരെ പിരിയുമ്പോഴും എനിക്ക് വേദന തോന്നില്ല ഒരായിരം മുറിപ്പാടുകള്‍ ചുമക്കുന്നവല്‍ അല്ലെ

പക്ഷെ കഴിയുന്നില്ല ഞാന്‍ നിങ്ങളോട് നൂറു വട്ടം പറഞ്ഞില്ലേ
എന്‍റെ നഷ്ട്ടം എന്‍റെ മൃതി ആണെന്ന് .പിറക്കും മുന്‍പേ കൊമ്പ് മുളച്ച അനോണികളെ എനിക്കും നിങ്ങള്‍ക്കും എന്ത് ????
നിങ്ങളുടെ ദ്വയാര്‍ത്ഥം ഈ ജന്മത്തിലോരിക്കലും എനിക്ക് മനസ്സിലാക്കാന്‍ ആവില്ലാ .ഒരിക്കല്‍ എന്‍റെ മൃതിയുടെ അങ്ങേ കരയില്‍ ഒരു ഫെയ്ക്കു ആയി ഞാന്‍ പുനര്‍ജ്ജനിചെങ്ങില്‍ .

കണ്ണേ മടങ്ങുക വീണ്ടുമോരിക്കലും കാണാതിരിക്കാന്‍
എന്‍റെ മൃതിയില്‍ നിനക്കാത്മ ശാന്തി  

2 comments:

  1. കര്‍ത്താവേ ഇത് കൂട്ടത്തില്‍ ഓടിച്ചതല്ലേ!!!!!എന്തായാലും സംഗതി കലക്കീട്ടോണ്ട്.........

    ReplyDelete